Monday, March 29, 2010

ആ ശ്ലോകങ്ങള്‍

ആശാനെ ഒരു സംശയം

എന്താഡോ?

രാമനോട്‌ കാട്ടില്‍ പോകാന്‍ പറഞ്ഞപ്പോള്‍ രാമന്‍ ചുമ്മാ മിണ്ടാതങ്ങു പോയെ ഉള്ളോ? അങ്ങനെ മനുഷ്യര്‍ വല്ലോരും ചെയ്യുമൊ?

രാമന്‍ സാധാരണ മനുഷ്യന്‍ അല്ല മര്യാദാപുരുഷോത്തമന്‍ ആണെന്നു കേട്ടിട്ടില്ലെ?

പക്ഷെ ഈ ശ്ലോകങ്ങളുടെ അര്‍ത്ഥത്തില്‍ എനിക്കൊരു സംശയം

ഏതു ശ്ലോകങ്ങള്‍

അയോദ്ധ്യാകാണ്ഡം 22 ആം സര്‍ഗ്ഗം പതിനഞ്ചു മുതല്‍ പത്തെണ്ണം
പതിനഞ്ചാമത്തെ ശ്ലോകം -

"കൈകേയ്യാഃ പ്രതിപത്തിര്‍ഹി കഥം സ്യാന്മമ വേദനേ
യദി തസ്യാ നഭാവോയം കൃതാന്തവിഹിതോ ഭവേത്‌"

പ്രതിയായ കൈകേയി പത്തിവിടര്‍ത്തിക്കൊണ്ട്‌ ഹി എന്ന് ഒച്ച ഉണ്ടാക്കിക്കൊണ്ട്‌ വേദനിപ്പിച്ച്‌ എന്റെ കഥ കഴിച്ചപ്പോള്‍ എന്നു വരെ മനസ്സിലായി ബാക്കി--?

ഹായ്‌ ഹായ്‌ കേള്‍ക്കട്ടെ ബാക്കി കൂടി
പതിനേഴിലാകട്ടെ

"ജാനാസി ഹി യഥാ സൗമ്യ ന മാതൃഷു മമാന്തരം
ഭൂതപൂര്‍വം വിശേഷോ വാ തസ്യാ മയി സുതേപി വാ"

മാതൃഷു മമാന്തരം ഭൂത എന്നു വച്ചാല്‍ ഭൂതത്തെ പോലെ മാതാവ്‌ മാന്തിപ്പറിച്ചു.

ഭൂത കഴിഞ്ഞാല്‍ പച്ച തെറി - എന്റാശാനേ ഇപ്പറഞ്ഞവനെ ആണൊ നിങ്ങള്‍ പുരുഷോത്തമന്‍ എന്നൊക്കെ പറയുന്നത്‌?

എഡോ ഇപ്പണി തനിക്കു പറഞ്ഞിട്ടുള്ളതല്ല. ഞാന്‍ വേറൊരു കഥ പറയാം

പണ്ട്‌ ദേവലോകത്തു നിന്നും ഒരു അരയന്നം ഭൂമിയിലെത്തി. പരന്നിറങ്ങിയ അന്നം, ആദ്യം കണ്ട ഒരു കുളത്തില്‍ പോയി. അവിടെ ധാരാലം കൊറ്റികള്‍ ഇരിക്കുന്നു

പുതിയതായി വന്ന പക്ഷിയെ കണ്ട്‌ കൊറ്റികള്‍ എല്ലാം അടൂത്തു കൂടി
അവര്‍ കുശലപ്രശ്നം തുടങ്ങി എവിടെ നിന്നു വരുന്നു ?

ദേവലോകത്തു നിന്ന്

താമസിക്കാന്‍ ഇടം ?

ഇന്ദ്രന്റെ സരസ്‌

കഴിക്കാന്‍?

താമരയല്ലി

പിന്നെ അട്ടയുണ്ടോ? ഞണ്ടുണ്ടോ? തേരട്ടയുണ്ടൊ?

"അട്ടകളൂണ്ടൊ ഞണ്ടുണ്ടോ തേരട്ടകളുണ്ടൊ ഞാഞ്ഞൂലുണ്ടോ"

ഇതൊന്നും ഇല്ല

പിന്നെന്തു ദേവലോകം ഫൂ.

വഴിയരികില്‍ നടക്കുന്ന നായയ്ക്കും, പന്നിയ്ക്കുമൊക്കെ അമേദ്ധ്യം കാണുമ്പോഴാണ്‌ സന്തോഷം. അതുകൊണ്ട്‌ അവ അതു ചികഞ്ഞു കൊണ്ടിരിക്കും അതവരുടെ കുറ്റമല്ല.

അപ്പോള്‍ മേല്‍പറഞ്ഞ ശ്ലോകങ്ങളുടെ അര്‍ത്ഥവും താല്‍പര്യവുംകേള്‍ക്കണ്ടെ?

വനവാസത്തിനു രാമനെ നിയോഗിച്ചതറിഞ്ഞ്‌ ദുഃഖമില്ലാത്തവര്‍ രാമനും സീതയും, കൈകേയിയം, കുബ്ജയും മാത്രം.

കൗസല്ല്യ ദുഃഖിതയാണെങ്കിലും, രാമനോടൊപ്പം കാട്ടില്‍ പോകണം എന്നെ ആവശ്യപ്പെടുന്നുള്ളു.

എന്നാല്‍ ലക്ഷ്മണന്‍ ക്രോധിതനാണ്‌. ആയുധമെടുത്താലും ശ്രീരാമന്റെ അഭിഷേകം നടത്തണം എന്നാണ്‌ വാശി.

ആ ലക്ഷ്മണനെ അനുനയിപ്പിക്കുവാന്‍, നമ്മുടെ നിയന്ത്രണത്തിലല്ലാതെയുള്ള കാര്യങ്ങള്‍ ഉള്ളതും, മുന്‍ ജന്മ കര്‍മ്മഫലം - അഥവാ ദൈവം എന്നു വിളിക്കപ്പെടുന്ന ശക്തിയെ കുറിച്ചും, അതില്‍ കൈകേയി കുറ്റക്കാരിയല്ല എന്ന വസ്തുതയെക്കുറിച്ചും പറയുകയും, ഇതെല്ലാം വസ്തുനിഷ്ടമായി അറിയാവുന്നതു കൊണ്ട്‌ തനിക്കു ദുഃഖം ഇല്ല എന്നു പറയുന്നതും, ആണ്‌ ആ പത്തു ശ്ലോകങ്ങള്‍ ദാ താഴെ വായിക്കൂ.

മനുഷ്യന്‍ ആലോചിച്ചുറപ്പിച്ച പലകാര്യങ്ങളും അവിചാരിതമായ മറ്റു ചില കാരണങ്ങളാല്‍ തടസ്സപ്പെട്ടുകാണുന്നു. അത്തരത്തില്‍ വിശദീരണ സാധ്യമാകാത്ത പലതും ദൈവനിശ്ചയം അഥവാ പൂര്‍വകര്‍മ്മര്‍ജ്ജിതമാണ്‌, അതിനെഹിരെ പടപൊരുതുന്നതില്‍ അര്‍ത്റ്റമില്ല എന്നു ലക്ഷ്മണനോടു പറയുകയാണ്‌. ഇതില്‍ "ദൈവം" എന്ന വാക്കു കൊണ്ടുദ്ദേശിക്കുന്നത്‌ കര്‍മ്മഫലത്തെ ആണ്‌ അല്ലാതെ മുകളില്‍ എവിടെയോ ഇരുന്നു ഭരിക്കുന്ന ഒരാളല്ല.

ഇനി അര്‍ത്ഥങ്ങള്‍ ഓരോ ശ്ലോക്കത്തിന്റെ ആയി കാണാം

15. അല്ലയോ ലക്ഷ്മണാ , ഈ അഭിഷേകം എന്നില്‍ നിന്നും ഒഴിഞ്ഞു പോകുന്നതിനുള്ള കാരണം ദൈവനിശ്ചയം ആണ്‌.

കൈകേയ്യാഃ പ്രതിപത്തിര്‍ഹി കഥം സ്യാന്മമ വേദനേ
യദി തസ്യാ നഭാവോയം കൃതാന്തവിഹിതോ ഭവേത്‌ 16

16. അല്ലയോ ലക്ഷ്മണാ എന്റെ വിചാരത്തില്‍ കൈകേയിയുടെ ഈ വിപരീതമനോഭാവത്തിനു കാരണം ദൈവനിശ്ചയം ഒന്നു മാത്രം ആണ്‌ അല്ലാത്തപക്ഷം കൈകേയി എന്നെ വനത്തില്‍ അയച്ചു പീഡിപ്പിക്കാന്‍ വിചാരിക്കില്ല.

ജാനാസി ഹി യഥാ സൗമ്യ ന മാതൃഷു മമാന്തരം
ഭൂതപൂര്‍വം വിശേഷോ വാ തസ്യാ മയി സുതേപി വാ 17

17. നിനക്കു നേരത്തെ തന്നെ അറിയാവുന്നതാണല്ലൊ എനിക്കു ഇവര്‍ രണ്ടു പേരോടും - കൈകേയിയോടൂം കൗസല്ല്യയോടും ഒരിക്കലും ഭേദഭാവം ഉണ്ടായിരുന്നില്ല, അതുപോലെ തന്നെ ഭരതനോടും എന്നോടൂം ഒരിക്കലും കൈകേയിയും ഭേദഭാവം കാണിച്ചിരുന്നില്ല.

സോഭിഷേകനിവൃത്യര്‍ത്ഥൈഃ പ്രവാസര്‍ത്ഥൈശ്ച ദുര്‍വചൈഃ
ഉഗ്രൈര്‍വാക്യൈരഹം തസ്യാ നാന്യത്‌ ദൈവാത്‌ സമര്‍ത്ഥയേ 18

18. എന്റെ അഭിഷേകം തടസപ്പെടുത്താനും എന്നെ വനത്തിനയയ്ക്കാനും നിമിത്തമായ ഘോരവചനങ്ങള്‍ ഒരു സാധാരണമനുഷ്യനില്‍ നിന്നും ഉല്‍ഭവിക്കുകയില്ല- അതു ദൈവനിശ്ചയമാണ്‌.

കഥം പ്രകൃതിസമ്പന്നാ രാജപുത്രീ തഥാഗുണാ
ബ്രൂയാത്‌ സാ പ്രാകൃതേവ സ്ത്രീ മത്‌പീഡ്യാം ഭര്‍തൃസന്നിധൗ 19

19. സല്‍ഗ്ഗുണസമ്പന്നയായ ഒരു രാജകുമാരി ആയ കൈകേയിയില്‍ നിന്നും ഇതു പോലെ എന്നെ ഉപദ്രവിക്കുവാനുദ്ദേശിച്ചുള്ള സാധാരണ സ്ത്രീസഹജമായ ഘോരവാക്കുകള്‍ മറ്റൊരു കാരണത്താല്‍ ഉല്‍ഭവിക്കുകയില്ല തന്നെ.

യദചിന്ത്യം തു തത്‌ ദൈവം ഭൂതേഷ്വപി ന ഹന്യതേ
വ്യക്തം മയി ച തസ്യാം ച പതിതോ ഹി വിപര്യയഃ 20

കശ്ച ദൈവേന സൗമിത്രേ യോദ്ധുമുത്സഹതേ പുമാന്‍
യസ്യ നു ഗ്രഹണം കിഞ്ചിത്‌ കര്‍മ്മണോന്യത്ര ദൃശ്യതേ 21

20,21. ചിന്തിച്ചെത്തിപ്പെടാന്‍ സാധിക്കുന്നതല്ല ദൈവനിശ്ചയം. അതു അനുഭവം വരുമ്പോള്‍ മാത്രം വ്യക്തമാകുന്നതാണ്‌. അതുകൊണ്ടു തന്നെ ആരും അതിനോടു മല്ലടിയ്ക്കാന്‍ സമര്‍ഥനാകുന്നുമില്ല.

22. സുഖം, ദുഃഖം, ഭയം ക്രോധം, ലാഭം നഷ്ടം, ഉല്‍പത്തി നാശം എന്നിപ്രകാരം എല്ലാറ്റിനും കാരണം ദൈവനിശ്ചയം ഒന്നു മാത്രമാണ്‌.

സുഖദുഃഖേ ഭയക്രോധൗ ലാഭാലാഭൗ ഭവാഭവൗ
യസ്യ കിഞ്ചിത്‌ തഥാഭൂതം നനു ദൈവസ്യ കര്‍മ്മ തത്‌ 22

ഋഷയോപ്യുഗ്രതപസോ ദൈവേനാഭിപ്രചോദിൂതാഃ
ഉത്സൃജ്യ നിയമാംസ്തീവ്രാന്‍ ഭ്രശ്യന്തേ കാമമന്യുഭിഃ 23

23. ഇക്കാരണത്താല്‍ തന്നെ ഉഗ്രതപസ്വികളായ ഋഷിമാര്‍ പോലും കാമക്രോധങ്ങള്‍ക്കടിമപ്പെട്ടു കാണുന്നുണ്ട്‌.

അസങ്കല്‍പിതമേവേഹ യദകസ്മാത്‌ പ്രവര്‍ത്തതേ
നിവര്‍ത്യാരബ്ധമാരംഭൈര്‍ന്നനു ദൈവസ്യ കര്‍മ്മ തത്‌ 24

24. ആലോചിച്ചു തീരുമാനമെടുത്തല്ലാതെ ആകസ്മികമായി ഉണ്ടായിക്കാണുന്നവയും, ആലോചിച്ചുറപ്പിച്ചു തുടങ്ങിയ കാര്യങ്ങളെ പോലും പെട്ടെന്നു തടസ്സപ്പെടൂത്തുന്നതുമായ ചില കാരണങ്ങള്‍ ദൈവനിശ്ചയം തന്നെയാണ്‌.

ഏതയാ തത്വയാ ബുദ്ധ്യാ സംസ്തഭ്യാത്മാനമാത്മനാ
വ്യാഹതേപ്യഭിഷേകെ മേ പരിതാപോ ന വിദ്യതേ 25

25. ഇക്കാര്യങ്ങള്‍ തത്വബുദ്ധിയാല്‍ എനിക്കറിയാവുന്നതു കൊണ്ട്‌ അഭിഷേകം മുടങ്ങിയതില്‍ എനിക്കു ദുഃഖമൊന്നും ഇല്ല തന്നെ.

അല്ലാതെ കൈകേയിയെ പള്ളു പറയലും മൂക്കു പിഴിയലും ഒന്നും അല്ല.


തന്നെ പിടിച്ചു കെട്ടിയിട്ടിട്ടു രാജ്യം ഭരിച്ചു കൊള്ളാന്‍ ദശരഥന്‍, രാജ്യം തനിക്കു വേണ്ട, ജ്യേഷ്ഠന്‍ തിരികെ വന്നാല്‍ മതി എന്നു പറയുന്ന ഭരതന്‍, വില്ലാളിവീരനായ ലക്ഷ്മണന്‍ യുദ്ധം ചെയ്തെങ്കില്‍ അങ്ങനെ രാജ്യം രാമനു തന്നെ നേടിയെടുക്കണം എന്ന വാശിയില്‍, വനവാസത്തിനു പുറപ്പെടൂമ്പോള്‍ തങ്ങള്‍ എല്ലാവരും കൂടെ പോരും എന്നു പറഞ്ഞ്‌ ഇറങ്ങുന്ന രാജ്യത്തെ മുഴുവന്‍ പ്രജകളും-

ഇത്രയും ഒക്കെ ഉള്ള രാമന്‍ മൂക്കൊലിപ്പിച്ചു എന്നെഴുതാന്‍ നാണമില്ലാഴിക എത്ര വേണം എന്റെ രാമാ

11 comments:

  1. അയോദ്ധ്യാകാണ്ഡം 22 ആം സര്‍ഗ്ഗം പതിനഞ്ചു മുതല്‍ പത്തെണ്ണം
    പതിനഞ്ചാമത്തെ ശ്ലോകം -

    "കൈകേയ്യാഃ പ്രതിപത്തിര്‍ഹി കഥം സ്യാന്മമ വേദനേ
    യദി തസ്യാ നഭാവോയം കൃതാന്തവിഹിതോ ഭവേത്‌"

    പ്രതിയായ കൈകേയി പത്തിവിടര്‍ത്തിക്കൊണ്ട്‌ ഹി എന്ന് ഒച്ച ഉണ്ടാക്കിക്കൊണ്ട്‌ വേദനിപ്പിച്ച്‌ എന്റെ കഥ കഴിച്ചപ്പോള്‍ എന്നു വരെ മനസ്സിലായി ബാക്കി--?

    ReplyDelete
  2. തന്നെ പിടിച്ചു കെട്ടിയിട്ടിട്ടു രാജ്യം ഭരിച്ചു കൊള്ളാന്‍ ദശരഥന്‍, രാജ്യം തനിക്കു വേണ്ട, ജ്യേഷ്ഠന്‍ തിരികെ വന്നാല്‍ മതി എന്നു പറയുന്ന ഭരതന്‍, വില്ലാളിവീരനായ ലക്ഷ്മണന്‍ യുദ്ധം ചെയ്തെങ്കില്‍ അങ്ങനെ രാജ്യം രാമനു തന്നെ നേടിയെടുക്കണം എന്ന വാശിയില്‍, വനവാസത്തിനു പുറപ്പെടൂമ്പോള്‍ തങ്ങള്‍ എല്ലാവരും കൂടെ പോരും എന്നു പറഞ്ഞ്‌ ഇറങ്ങുന്ന രാജ്യത്തെ മുഴുവന്‍ പ്രജകളും-

    ഇത്രയും ഒക്കെ ഉള്ള രാമന്‍ മൂക്കൊലിപ്പിച്ചു എന്നെഴുതാന്‍ നാണമില്ലാഴിക എത്ര വേണം എന്റെ രാമാ

    ReplyDelete
  3. മാഷെ,
    തുടരുക.
    ഭാവുകങ്ങൾ.
    (അച്ചടി പിശാച് നിറയെ ഉണ്ട്.)

    ReplyDelete
  4. പാര്‍ത്ഥന്‍ ജീ മൊത്തം പിശാചല്ലേ

    അദ്ദേഹം ഇതിന്റെ ശരിയായ അര്‍ത്ഥം എന്നാണാവോ പോലും പറഞ്ഞു തരിക?

    ReplyDelete
  5. ആശാനെ ഒരു സംശയം

    എന്താഡോ?

    രാമനോട്‌ കാട്ടില്‍ പോകാന്‍ പറഞ്ഞപ്പോള്‍ രാമന്‍ ചുമ്മാ മിണ്ടാതങ്ങു പോയെ ഉള്ളോ? അങ്ങനെ മനുഷ്യര്‍ വല്ലോരും ചെയ്യുമൊ?

    രാമന്‍ സാധാരണ മനുഷ്യന്‍ അല്ല മര്യാദാപുരുഷോത്തമന്‍ ആണെന്നു കേട്ടിട്ടില്ലെ?

    പക്ഷെ ഈ ശ്ലോകങ്ങളുടെ അര്‍ത്ഥത്തില്‍ എനിക്കൊരു സംശയം

    ഏതു ശ്ലോകങ്ങള്‍

    അയോദ്ധ്യാകാണ്ഡം 22 ആം സര്‍ഗ്ഗം പതിനഞ്ചു മുതല്‍ പത്തെണ്ണം
    പതിനഞ്ചാമത്തെ ശ്ലോകം -

    "കൈകേയ്യാഃ പ്രതിപത്തിര്‍ഹി കഥം സ്യാന്മമ വേദനേ
    യദി തസ്യാ നഭാവോയം കൃതാന്തവിഹിതോ ഭവേത്‌"

    പ്രതിയായ കൈകേയി പത്തിവിടര്‍ത്തിക്കൊണ്ട്‌ ഹി എന്ന് ഒച്ച ഉണ്ടാക്കിക്കൊണ്ട്‌ വേദനിപ്പിച്ച്‌ എന്റെ കഥ കഴിച്ചപ്പോള്‍ എന്നു വരെ മനസ്സിലായി ബാക്കി--?

    ഹായ്‌ ഹായ്‌ കേള്‍ക്കട്ടെ ബാക്കി കൂടി

    ReplyDelete
  6. പതിനേഴിലാകട്ടെ

    "ജാനാസി ഹി യഥാ സൗമ്യ ന മാതൃഷു മമാന്തരം
    ഭൂതപൂര്‍വം വിശേഷോ വാ തസ്യാ മയി സുതേപി വാ"

    മാതൃഷു മമാന്തരം ഭൂത എന്നു വച്ചാല്‍ ഭൂതത്തെ പോലെ മാതാവ്‌ മാന്തിപ്പറിച്ചു.

    ഭൂത കഴിഞ്ഞാല്‍ പച്ച തെറി - എന്റാശാനേ ഇപ്പറഞ്ഞവനെ ആണൊ നിങ്ങള്‍ പുരുഷോത്തമന്‍ എന്നൊക്കെ പറയുന്നത്‌?

    ReplyDelete
  7. എഡോ ഇപ്പണി തനിക്കു പറഞ്ഞിട്ടുള്ളതല്ല. ഞാന്‍ വേറൊരു കഥ പറയാം

    പണ്ട്‌ ദേവലോകത്തു നിന്നും ഒരു അരയന്നം ഭൂമിയിലെത്തി. പരന്നിറങ്ങിയ അന്നം, ആദ്യം കണ്ട ഒരു കുളത്തില്‍ പോയി. അവിടെ ധാരാലം കൊറ്റികള്‍ ഇരിക്കുന്നു

    പുതിയതായി വന്ന പക്ഷിയെ കണ്ട്‌ കൊറ്റികള്‍ എല്ലാം അടൂത്തു കൂടി
    അവര്‍ കുശലപ്രശ്നം തുടങ്ങി എവിടെ നിന്നു വരുന്നു ?

    ദേവലോകത്തു നിന്ന്

    താമസിക്കാന്‍ ഇടം ?

    ഇന്ദ്രന്റെ സരസ്‌

    കഴിക്കാന്‍?

    താമരയല്ലി

    പിന്നെ അട്ടയുണ്ടോ? ഞണ്ടുണ്ടോ? തേരട്ടയുണ്ടൊ?

    "അട്ടകളൂണ്ടൊ ഞണ്ടുണ്ടോ തേരട്ടകളുണ്ടൊ ഞാഞ്ഞൂലുണ്ടോ"

    ഇതൊന്നും ഇല്ല

    പിന്നെന്തു ദേവലോകം ഫൂ.

    വഴിയരികില്‍ നടക്കുന്ന നായയ്ക്കും, പന്നിയ്ക്കുമൊക്കെ അമേദ്ധ്യം കാണുമ്പോഴാണ്‌ സന്തോഷം. അതുകൊണ്ട്‌ അവ അതു ചികഞ്ഞു കൊണ്ടിരിക്കും അതവരുടെ കുറ്റമല്ല.

    ReplyDelete
  8. അപ്പോള്‍ മേല്‍പറഞ്ഞ ശ്ലോകങ്ങളുടെ അര്‍ത്ഥവും താല്‍പര്യവുംകേള്‍ക്കണ്ടെ?

    വനവാസത്തിനു രാമനെ നിയോഗിച്ചതറിഞ്ഞ്‌ ദുഃഖമില്ലാത്തവര്‍ രാമനും സീതയും, കൈകേയിയം, കുബ്ജയും മാത്രം.

    കൗസല്ല്യ ദുഃഖിതയാണെങ്കിലും, രാമനോടൊപ്പം കാട്ടില്‍ പോകണം എന്നെ ആവശ്യപ്പെടുന്നുള്ളു.

    എന്നാല്‍ ലക്ഷ്മണന്‍ ക്രോധിതനാണ്‌. ആയുധമെടുത്താലും ശ്രീരാമന്റെ അഭിഷേകം നടത്തണം എന്നാണ്‌ വാശി.

    ആ ലക്ഷ്മണനെ അനുനയിപ്പിക്കുവാന്‍, നമ്മുടെ നിയന്ത്രണത്തിലല്ലാതെയുള്ള കാര്യങ്ങള്‍ ഉള്ളതും, മുന്‍ ജന്മ കര്‍മ്മഫലം - അഥവാ ദൈവം എന്നു വിളിക്കപ്പെടുന്ന ശക്തിയെ കുറിച്ചും, അതില്‍ കൈകേയി കുറ്റക്കാരിയല്ല എന്ന വസ്തുതയെക്കുറിച്ചും പറയുകയും, ഇതെല്ലാം വസ്തുനിഷ്ടമായി അറിയാവുന്നതു കൊണ്ട്‌ തനിക്കു ദുഃഖം ഇല്ല എന്നു പറയുന്നതും, ആണ്‌ ആ പത്തു ശ്ലോകങ്ങള്‍ ദാ താഴെ വായിക്കൂ.

    മനുഷ്യന്‍ ആലോചിച്ചുറപ്പിച്ച പലകാര്യങ്ങളും അവിചാരിതമായ മറ്റു ചില കാരണങ്ങളാല്‍ തടസ്സപ്പെട്ടുകാണുന്നു. അത്തരത്തില്‍ വിശദീരണ സാധ്യമാകാത്ത പലതും ദൈവനിശ്ചയം അഥവാ പൂര്‍വകര്‍മ്മര്‍ജ്ജിതമാണ്‌, അതിനെഹിരെ പടപൊരുതുന്നതില്‍ അര്‍ത്റ്റമില്ല എന്നു ലക്ഷ്മണനോടു പറയുകയാണ്‌. ഇതില്‍ "ദൈവം" എന്ന വാക്കു കൊണ്ടുദ്ദേശിക്കുന്നത്‌ കര്‍മ്മഫലത്തെ ആണ്‌ അല്ലാതെ മുകളില്‍ എവിടെയോ ഇരുന്നു ഭരിക്കുന്ന ഒരാളല്ല.

    ഇനി അര്‍ത്ഥങ്ങള്‍ ഓരോ ശ്ലോക്കത്തിന്റെ ആയി കാണാം

    15. അല്ലയോ ലക്ഷ്മണാ , ഈ അഭിഷേകം എന്നില്‍ നിന്നും ഒഴിഞ്ഞു പോകുന്നതിനുള്ള കാരണം ദൈവനിശ്ചയം ആണ്‌.

    കൈകേയ്യാഃ പ്രതിപത്തിര്‍ഹി കഥം സ്യാന്മമ വേദനേ
    യദി തസ്യാ നഭാവോയം കൃതാന്തവിഹിതോ ഭവേത്‌ 16

    16. അല്ലയോ ലക്ഷ്മണാ എന്റെ വിചാരത്തില്‍ കൈകേയിയുടെ ഈ വിപരീതമനോഭാവത്തിനു കാരണം ദൈവനിശ്ചയം ഒന്നു മാത്രം ആണ്‌ അല്ലാത്തപക്ഷം കൈകേയി എന്നെ വനത്തില്‍ അയച്ചു പീഡിപ്പിക്കാന്‍ വിചാരിക്കില്ല.

    ജാനാസി ഹി യഥാ സൗമ്യ ന മാതൃഷു മമാന്തരം
    ഭൂതപൂര്‍വം വിശേഷോ വാ തസ്യാ മയി സുതേപി വാ 17

    17. നിനക്കു നേരത്തെ തന്നെ അറിയാവുന്നതാണല്ലൊ എനിക്കു ഇവര്‍ രണ്ടു പേരോടും - കൈകേയിയോടൂം കൗസല്ല്യയോടും ഒരിക്കലും ഭേദഭാവം ഉണ്ടായിരുന്നില്ല, അതുപോലെ തന്നെ ഭരതനോടും എന്നോടൂം ഒരിക്കലും കൈകേയിയും ഭേദഭാവം കാണിച്ചിരുന്നില്ല.

    ReplyDelete
  9. സോഭിഷേകനിവൃത്യര്‍ത്ഥൈഃ പ്രവാസര്‍ത്ഥൈശ്ച ദുര്‍വചൈഃ
    ഉഗ്രൈര്‍വാക്യൈരഹം തസ്യാ നാന്യത്‌ ദൈവാത്‌ സമര്‍ത്ഥയേ 18

    18. എന്റെ അഭിഷേകം തടസപ്പെടുത്താനും എന്നെ വനത്തിനയയ്ക്കാനും നിമിത്തമായ ഘോരവചനങ്ങള്‍ ഒരു സാധാരണമനുഷ്യനില്‍ നിന്നും ഉല്‍ഭവിക്കുകയില്ല- അതു ദൈവനിശ്ചയമാണ്‌.

    കഥം പ്രകൃതിസമ്പന്നാ രാജപുത്രീ തഥാഗുണാ
    ബ്രൂയാത്‌ സാ പ്രാകൃതേവ സ്ത്രീ മത്‌പീഡ്യാം ഭര്‍തൃസന്നിധൗ 19

    19. സല്‍ഗ്ഗുണസമ്പന്നയായ ഒരു രാജകുമാരി ആയ കൈകേയിയില്‍ നിന്നും ഇതു പോലെ എന്നെ ഉപദ്രവിക്കുവാനുദ്ദേശിച്ചുള്ള സാധാരണ സ്ത്രീസഹജമായ ഘോരവാക്കുകള്‍ മറ്റൊരു കാരണത്താല്‍ ഉല്‍ഭവിക്കുകയില്ല തന്നെ.

    യദചിന്ത്യം തു തത്‌ ദൈവം ഭൂതേഷ്വപി ന ഹന്യതേ
    വ്യക്തം മയി ച തസ്യാം ച പതിതോ ഹി വിപര്യയഃ 20

    കശ്ച ദൈവേന സൗമിത്രേ യോദ്ധുമുത്സഹതേ പുമാന്‍
    യസ്യ നു ഗ്രഹണം കിഞ്ചിത്‌ കര്‍മ്മണോന്യത്ര ദൃശ്യതേ 21

    20,21. ചിന്തിച്ചെത്തിപ്പെടാന്‍ സാധിക്കുന്നതല്ല ദൈവനിശ്ചയം. അതു അനുഭവം വരുമ്പോള്‍ മാത്രം വ്യക്തമാകുന്നതാണ്‌. അതുകൊണ്ടു തന്നെ ആരും അതിനോടു മല്ലടിയ്ക്കാന്‍ സമര്‍ഥനാകുന്നുമില്ല.

    22. സുഖം, ദുഃഖം, ഭയം ക്രോധം, ലാഭം നഷ്ടം, ഉല്‍പത്തി നാശം എന്നിപ്രകാരം എല്ലാറ്റിനും കാരണം ദൈവനിശ്ചയം ഒന്നു മാത്രമാണ്‌.

    സുഖദുഃഖേ ഭയക്രോധൗ ലാഭാലാഭൗ ഭവാഭവൗ
    യസ്യ കിഞ്ചിത്‌ തഥാഭൂതം നനു ദൈവസ്യ കര്‍മ്മ തത്‌ 22

    ഋഷയോപ്യുഗ്രതപസോ ദൈവേനാഭിപ്രചോദിൂതാഃ
    ഉത്സൃജ്യ നിയമാംസ്തീവ്രാന്‍ ഭ്രശ്യന്തേ കാമമന്യുഭിഃ 23

    23. ഇക്കാരണത്താല്‍ തന്നെ ഉഗ്രതപസ്വികളായ ഋഷിമാര്‍ പോലും കാമക്രോധങ്ങള്‍ക്കടിമപ്പെട്ടു കാണുന്നുണ്ട്‌.

    അസങ്കല്‍പിതമേവേഹ യദകസ്മാത്‌ പ്രവര്‍ത്തതേ
    നിവര്‍ത്യാരബ്ധമാരംഭൈര്‍ന്നനു ദൈവസ്യ കര്‍മ്മ തത്‌ 24

    24. ആലോചിച്ചു തീരുമാനമെടുത്തല്ലാതെ ആകസ്മികമായി ഉണ്ടായിക്കാണുന്നവയും, ആലോചിച്ചുറപ്പിച്ചു തുടങ്ങിയ കാര്യങ്ങളെ പോലും പെട്ടെന്നു തടസ്സപ്പെടൂത്തുന്നതുമായ ചില കാരണങ്ങള്‍ ദൈവനിശ്ചയം തന്നെയാണ്‌.

    ഏതയാ തത്വയാ ബുദ്ധ്യാ സംസ്തഭ്യാത്മാനമാത്മനാ
    വ്യാഹതേപ്യഭിഷേകെ മേ പരിതാപോ ന വിദ്യതേ 25

    25. ഇക്കാര്യങ്ങള്‍ തത്വബുദ്ധിയാല്‍ എനിക്കറിയാവുന്നതു കൊണ്ട്‌ അഭിഷേകം മുടങ്ങിയതില്‍ എനിക്കു ദുഃഖമൊന്നും ഇല്ല തന്നെ.

    അല്ലാതെ കൈകേയിയെ പള്ളു പറയലും മൂക്കു പിഴിയലും ഒന്നും അല്ല.


    തന്നെ പിടിച്ചു കെട്ടിയിട്ടിട്ടു രാജ്യം ഭരിച്ചു കൊള്ളാന്‍ ദശരഥന്‍, രാജ്യം തനിക്കു വേണ്ട, ജ്യേഷ്ഠന്‍ തിരികെ വന്നാല്‍ മതി എന്നു പറയുന്ന ഭരതന്‍, വില്ലാളിവീരനായ ലക്ഷ്മണന്‍ യുദ്ധം ചെയ്തെങ്കില്‍ അങ്ങനെ രാജ്യം രാമനു തന്നെ നേടിയെടുക്കണം എന്ന വാശിയില്‍, വനവാസത്തിനു പുറപ്പെടൂമ്പോള്‍ തങ്ങള്‍ എല്ലാവരും കൂടെ പോരും എന്നു പറഞ്ഞ്‌ ഇറങ്ങുന്ന രാജ്യത്തെ മുഴുവന്‍ പ്രജകളും-

    ഇത്രയും ഒക്കെ ഉള്ള രാമന്‍ മൂക്കൊലിപ്പിച്ചു എന്നെഴുതാന്‍ നാണമില്ലാഴിക എത്ര വേണം എന്റെ രാമാ

    ReplyDelete
  10. ആശാനേ അത് ബി. സാഗര്‍ കോട്ടപ്പുറം മരഞ്ഛാടി വാരികയില്‍ എഴുതുന്ന ‘ഒരു ഗസ്സറ്റട് രാമന്‍’ എന്ന തുടരന്‍ നോവല്‍-രാമായണത്തിലെ രാമന്‍ മൂക്കിള ഒലിപ്പിക്കുന്ന കാര്യമല്ലേ?

    രാമന്‍ ചില കുരങ്ങന്മാരെ വെറുതെ ഉപദ്രവിച്ചു എന്നും അതിനു പ്രതികാരം ചെയ്യാന്‍ നോവല്‍ എഴുതും എന്ന് കോട്ടപ്പുറം അന്നേ പറഞ്ഞതാ...

    ReplyDelete
  11. ഓഹോ അങ്ങനെയും ഒരു രാമായണമുണ്ടായോ അതു ഞാന്‍ അറിജില്ലായിരുന്നു ഹ ഹ ഹ

    അപ്പൊള്‍ കോട്ടപ്പുറത്ത്‌ ഇനിയും ഇതുപോലെ ഉള്ള സാധനങ്ങള്‍ ഉണ്ട്‌ അല്ലേ ഭാഗ്യവാന്മാര്‍

    ReplyDelete